കരിമിഴി

കരിമിഴി

വഴിത്തിരിവുകൾ

രാത്രിമഴയിൽ കുതിർന്നുകിടക്കുന്ന പാട വരമ്പിലൂടെ സങ്കരമേനോൻ പതിയെ നടന്നു. ചെറിയൊരു പിഴവുമതി, എന്നന്നേക്കുമായി കട്ടിലിൽ തളച്ചിടാൻ. ഇടയ്ക്കിടെ വീശുന്ന കുളിർകാറ്റിൽ നെൽക്കതിരുകൾ നൃത്തംചെയ്തുകൊണ്ടിരുന്നു . മേനോൻ ഒരു […]

കരിമിഴി

ബിരിയാണി

വർഷം കൃത്യമായി ഓർമ്മയില്ല..80-85 കാലഘട്ടമാണെന്നു തോന്നുന്നു….. കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള ,ബാങ്കിൻ്റെ,ചിന്നക്കട ബ്രാഞ്ചിൽ ജോലി ചെയ്തിരുന്ന സമയം… ബാങ്കിൻ്റെ എൻട്രൻസിനടുത്തുള്ള മൂലയിൽ ,ഒരു ചെരുപ്പുകുത്തി,കുറേ പൊട്ടിപ്പൊളിഞ്ഞ ചെരുപ്പുകളും,നരച്ച,കുതിരപോയതും ഒടിഞ്ഞതുമായ

കരിമിഴി

അഹം !

( കവിത – by:. സുലു ) ഒരു പിടി വെണ്ണീറാകുവാനുള്ളവർ കടിപിടി കൂടുന്നു, കലാപം വിതക്കുന്നു ! മനസ്സിലസുയതൻ തീയാളി നിൽക്കിലും കപടസ്നേഹത്തിന്റെ പൊയ്മുഖം കാട്ടുന്നു

കരിമിഴി

പാഠം ഒന്ന് ….നോ യുവർ കസ്റ്റമർ..

ഓഫീസിൽ കഴിഞ്ഞു ചന്തയിൽ കയറി മീനും അത്യാവശ്യം പച്ചക്കറിയും വാങ്ങി ധൃതിയിൽ വീട്ടിലേക്കു നടക്കുകയായിരുന്നു ഞാൻ. ” മാഡം ഒന്ന് നിന്നേ പ്ളീസ് “…. ഒരു പിൻവിളി

കരിമിഴി

വിശ്വാസികളുടെ ലോകം …

വിശ്വാസികളുടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസംമുട്ടി,കർത്താവീശോ , ഇടംവലം നോക്കാതെ, അൾത്താരയിൽ നിന്നിറങ്ങി ഓടി. ആവശ്യങ്ങളുടേയും , പരാതികളുടേയും, നേർച്ചതന്നിട്ടും ഉദ്ദിഷ്ട കാര്യം നടത്തിക്കൊടുക്കാത്തതിലുള്ള കുറ്റപ്പെടുത്തലുകളുടെയും ഇടകലർന്ന

കരിമിഴി

ക്ഷണിക്കാത്ത ഒരതിഥികൂടി

അമ്മിണിവാരസ്യാർ ഒരു നെടുവീർപ്പോടെ കലണ്ടറിലേക്കു നോക്കി. ആത്മാഭിമാനം അനുവദിക്കാത്തതുകൊണ്ടു ഉരുണ്ടുവീഴാൻ വെമ്പി നിന്നിരുന്ന കണ്ണുനീർമണികളെ ഇമചിമ്മി കണ്ണുകളിൽ തന്നെ ഒതുക്കി അവർ എഴുന്നേറ്റു . ഇന്ന്, അവളുടെ

Scroll to Top